BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

600 പേരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത രമേശ് ഇനി വീരനായകനാണ്

28 പേരാണ് സിയോണ്‍ പള്ളിയില്‍ മരിച്ചത്

Asraya by Asraya
April 29, 2019
in world
0
600 പേരെ  രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത രമേശ് ഇനി വീരനായകനാണ്
53
SHARES
80
VIEWS
Share on FacebookShare on Whatsapp

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനത്തില്‍ 253 പേരാണ് മരിച്ചത്. എന്നാല്‍ രമേശ് രാജു എന്ന ധീരനായ രക്തസാക്ഷിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇരട്ടിയാകുമായിരുന്നു. ചാവേറിനെ തടഞ്ഞുനിര്‍ത്തി, 600 ഓളം പേരുടെ ജീവനുകളാണ് രമേശ് രാജു രക്ഷിച്ചത്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
73
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
32

ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ സിയോണ്‍ പള്ളിയില്‍ കുടുംബസമേതം പ്രാര്‍ഥിക്കാനെത്തിയതായിരുന്നു രമേശ്. രമേശിന്റെ ഭാര്യ കൃഷാന്തിനി ഈ ചര്‍ച്ചിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയാണ്. ക്ലാസ് കഴിഞ്ഞ് കുര്‍ബാന കൂടാന്‍ കയറുന്നതിന്റെ തൊട്ടുമുമ്പാണ് ഇവരുടെ മക്കള്‍ വിശക്കുന്നെന്ന് പറഞ്ഞത്. കൃഷാന്തിനി മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയി. രമേശ് കുടുംബത്തെ കാത്ത് പ്രാര്‍ത്ഥനാ ഹാളിന്റെ മുന്നില്‍ നിന്നു.

അപ്പോഴാണ് അപരിചിതനായ ഒരാള്‍ ഒരു ബാഗുമായി പള്ളിയിലേക്ക് കടക്കാന്‍ നോക്കുന്നത് രമേശിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉള്‍വിളി എന്നപോലെ രമേശ് അപരിചിതനെ തടഞ്ഞുകൊണ്ട് ആരാണെന്നും ബാഗില്‍ എന്താണെന്നും തിരക്കി. താനൊരു കാമറാമാനാണെന്നും പ്രാര്‍ഥന ചിത്രീകരിക്കാന്‍ വന്നതാണെന്നും ആ ചാവേര്‍ മറുപടി നല്‍കി. എന്നാല്‍ പള്ളിലച്ചന്റെ സമ്മതമില്ലാതെ ചിത്രീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. കൂടാതെ അപരിചിതനെ പള്ളിയിലേക്ക് കടക്കാന്‍ അനുവദിച്ചുമില്ല.

പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ അവിടെ പൊട്ടിത്തെറിയുണ്ടായത്. രമേശിന്റെ ഭാര്യയും മക്കളും പള്ളിയിലേക്ക് വരുമ്പോള്‍ കേട്ടത് ആ പൊട്ടിത്തെറിയുടെ ശബ്ദമാണ്. പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ തീപിടിച്ചു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെയൊക്കെ ആശുപത്രിയിലാക്കി. തന്റെ ഭര്‍ത്താവ് അവരുടെ കൂട്ടത്തില്‍ കാണുമെന്നാണ് കൃഷാന്തിന് കരുതിയത്. എന്നാല്‍ ചിന്നിച്ചിതറിയ ഭര്‍ത്താവിന്റെ മൃതദേഹമാണ് അവര്‍ക്ക് കാണാനായത്.

അതേസമയം രമേശിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ടത് അറുന്നൂറോളം പേരുടെ ജീവനുകളാണ്. 28 പേരാണ് സിയോണ്‍ പള്ളിയില്‍ മരിച്ചത്. ശ്രീലങ്കയിലെ സിംഹള-തമിഴ് പുലി ആഭ്യന്തര കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷാന്തിനിക്ക് ജീവിതത്തിലുണ്ടായിരുന്ന കൂട്ടാണ് നഷ്ടമായിരിക്കുന്നത്.

Tags: easter day blastramesh rajusrilanka blast

Related Posts

ശ്രീലങ്കന്‍ സ്‌ഫോടനം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരം: ലോകത്തെ ഞെട്ടിച്ച് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വീഡിയോ; പ്രത്യക്ഷപ്പെടല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം
World News

ശ്രീലങ്കന്‍ സ്‌ഫോടനം സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ തകര്‍ത്തതിന്റെ പ്രതികാരം: ലോകത്തെ ഞെട്ടിച്ച് ഐഎസ് തലവന്‍ ബാഗ്ദാദിയുടെ വീഡിയോ; പ്രത്യക്ഷപ്പെടല്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

April 30, 2019
82
ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ അറസ്റ്റിലായവരില്‍ 50 സിം കാര്‍ഡുകളുള്ള അധ്യാപകനും പ്രിന്‍സിപ്പാളും; ഇതുവരെ  അറസ്റ്റിലായത് 106 പേര്‍
World News

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ അറസ്റ്റിലായവരില്‍ 50 സിം കാര്‍ഡുകളുള്ള അധ്യാപകനും പ്രിന്‍സിപ്പാളും; ഇതുവരെ അറസ്റ്റിലായത് 106 പേര്‍

April 28, 2019
87
Load More
Next Post
‘ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ ചില കാര്യങ്ങളുണ്ട്, അവ തിരിച്ചുപിടിക്കണം’ ; സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് മോഹന്‍ലാല്‍

'ഈ ഓട്ടത്തിനിടയില്‍ എനിക്ക് നഷ്ടമായ ചില കാര്യങ്ങളുണ്ട്, അവ തിരിച്ചുപിടിക്കണം' ; സിനിമകളുടെ എണ്ണം കുറച്ച് സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് മോഹന്‍ലാല്‍

ശ്രീലങ്കയിലെ ഇസ്ലാമിക ഭീകരാക്രമണത്തെക്കുറിച്ച് മമ്മൂട്ടിയും ഫഹദ് ഫാസിലും എന്ത് പറയുന്നു; വിവാദ പരാമര്‍ശവുമായി കെഎസ് രാധാകൃഷ്ണന്‍

ശ്രീലങ്കയിലെ ഇസ്ലാമിക ഭീകരാക്രമണത്തെക്കുറിച്ച് മമ്മൂട്ടിയും ഫഹദ് ഫാസിലും എന്ത് പറയുന്നു; വിവാദ പരാമര്‍ശവുമായി കെഎസ് രാധാകൃഷ്ണന്‍

സദാചാര ഗുണ്ടായിസം; കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ കൈ അടിച്ചൊടിച്ചു, കണ്ണൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സദാചാര ഗുണ്ടായിസം; കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ കൈ അടിച്ചൊടിച്ചു, കണ്ണൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും

അമിത് ഷാ തിരുവനന്തപുരത്ത്, എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമിടും

17 hours ago
12
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം

‘ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, ബന്ധം ഉഭയസമ്മതപ്രകാരം’; ജാമ്യ ഹര്‍ജിയിൽ രാഹുൽ

7 hours ago
8
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

9 hours ago
5
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്

മൂന്നാം ബലാത്സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റില്‍

1 day ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version