BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്’..! യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

bhadra by bhadra
October 11, 2018
in Kerala News, Politics
0
സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്’..! യൂത്ത് കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
285
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരായ കോണ്‍ഗ്രസ് നിലപാടില്‍ വന്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജീഷ് കെപി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പുരോഗമനപരമായ മാറ്റങ്ങളോട് പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ഇനിയും യോജിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബിജേഷ് തന്റെ രാജിക്കത്തില്‍ വിശദീകരിക്കുന്നു.

READ ALSO

യുവതിയെയും മകളെയും പിന്തുടർന്നെത്തി കുത്തിപ്പരിക്കേൽപ്പിച്ചു , പ്രതി പിടിയിൽ

യുവതിയെയും മകളെയും പിന്തുടർന്നെത്തി കുത്തിപ്പരിക്കേൽപ്പിച്ചു , പ്രതി പിടിയിൽ

December 23, 2025
1
voters list

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരിക്കല്‍കൂടി അവസരം, ജനുവരി 22വരെ അപേക്ഷിക്കാം, കൂടുതല്‍ വിവരം

December 23, 2025
3

‘സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്’ എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിയുടെ കാരണം വിശദീകരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നേതാവിന്റെ രാജി പ്രഖ്യാപനം.

ബിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്നെ നേരിട്ട് അറിയാവുന്നവർക്ക് ഒരു കാര്യമാറിയാം,ഞാൻ ഒരു കോഗ്രസ്സ് കാരണാണ്. ഇനി അങ്ങനെ ആയിരിക്കില്ല എന്നറിയിക്കാനാണ് ഈ പോസ്റ്റ്. അതിന് പല കാരണങ്ങളുണ്ട്.പ്രധാനപ്പെട്ടത്, സ്ത്രീകൾക്ക് തുല്യത നൽകരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോർത്തു നാളെ എന്റെ മക്കൾക്ക് തലതാഴ്ത്തേണ്ടി വരരുത്. നാം മുന്നോട്ടാണ് സഞ്ചരിക്കേണ്ടത് എന്ന ബോധ്യത്തിൽ എതിരെ നിൽക്കുന്ന ഒരു വലിയ ജനവിഭാഗത്തിനു മുന്നിലും നിലപാടിൽ പാതറാതെ നിൽക്കുന്ന ഇടതു പക്ഷത്തിന് കരുത്ത് പകരേണ്ട സമയം ഇതുതന്നെയാണെന്ന ഉത്തമബോധ്യത്തിൽ കോൺഗ്രസ്സിൽ നിന്നുള്ള എന്റെ രാജി ഞാൻ പരസ്യപ്പെടുത്തുന്നു..

പ്രിയപ്പെട്ട സഹപ്രവർത്തകരെ..

വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നതിനു മുന്നേ തന്നെ വ്യക്തിബന്ധങ്ങളുടെ പേരിൽ കോൺഗ്രസ്സുകാരനായ ആളാണ് ഞാൻ. രാഷ്ട്രീയ പ്രവർത്തനത്തോട് കൂടുതൽ അടുക്കുംതോറും ഒരു കാര്യത്തിൽ എനിക്ക് വ്യക്തത കൂടി വരുന്നുണ്ടായിരുന്നു..
ഞാൻ ഒരു ഇടത് പക്ഷക്കാരനാണ്.
അപ്പോഴും കോൺഗ്രസ്സ് ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് എന്ന് എനിക്ക് അനുഭവപെട്ടിട്ടില്ല. ഒരു ഇടത് പക്ഷക്കാരന് പ്രവർത്തിക്കാനുള്ള ഇടവും കോൺഗ്രസ്സ്സിൽ ഉണ്ടെന്ന് തന്നെ ഞാൻ മനസിലാക്കിയിരുന്നു.
എന്നിരുന്നാലും കോൺഗ്രസ്സിന്റെ പ്രവർത്തനശൈലിയിൽ വലിയ രീതിയിലുള്ള വിയോജിപ്പുകൾ എനിക്കെപ്പോഴും ഉണ്ടായിരുന്നു. കോൺഗ്രസിൽ നേതാക്കന്മാർ ഉണ്ടായി വരുകയല്ല ചെയ്യുന്നത്, പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചെടുക്കുകയാണ്. പ്രത്യേയശാസ്ത്രത്തിലൂനിയ പ്രവർത്തനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ വളർച്ചയെ മുന്നോട്ട് നായികാനും അതിലൂടെ നാടിന്റെ ക്ഷേമം ഉറപ്പുവര്ത്താനുമല്ല നേതാക്കന്മാർ ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം സ്വയം വളരാൻ വളക്കൂറുള്ള മണ്ണ് മാത്രമാണ് കോൺഗ്രസ്സ്.

എന്തിനോ വേണ്ടി തിളക്കുന്ന സമ്പാറിന്റെ അവസ്ഥയിലാണ് പ്രവർത്തകർ. അവർക്ക് നിലപാടിനൊപ്പം നിൽക്കാൻ അറിയില്ല. ഏതെങ്കിലും വ്യക്തിക്ക് കീഴിൽ അണിനിരക്കാനാണ് അവർ ആഗ്രഹിക്കുന്നത് (പഴയ ജന്മി-കുടിയാൻ ബന്ധത്തിന്റെ അവശേഷിപ്പ്).
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒറ്റപ്പെട്ട ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഉണ്ടാകും. ഞാൻ ഒരു പ്രസ്ഥാനത്തിന്റെ പൊതുരീതിയാണ് കണക്കിലെടുക്കുന്നത്. ഞാൻ മനസിലാക്കിയിടത്തോളം അനുസരണയില്ലാത്ത ഒരു ആൾകൂട്ടമാണ് കോൺഗ്രസ്സ്. പല വിഷയങ്ങളിലും കോൺഗ്രസ്സുക്കാർ പാരമ്പര്യ , പിന്തുടർച്ച വാദികളാണ്. പല പുരോഗമനപരമായ മാറ്റങ്ങളോടും മുഖം തിരിഞ്ഞു നില്കുന്നു. അത് തന്നെയാണ് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സത്ത എന്ന് മനസിലാവാഞ്ഞിട്ടല്ല. ഞാൻ ആ പക്ഷക്കാരനല്ല എന്നതാണ് പ്രശ്‌നം. സ്വന്തം വളർച്ചക്ക് ദോഷംചെയ്യുമോ എന്ന പേടിയിൽ പാർട്ടിക്ക് ഗുണം ചെയ്യുന്ന ഉറച്ച ഒരു നിലപാടെടുക്കാൻ പോലും തയ്യാറാവാത്ത പ്രാദേശിക നേതൃതത്വവും മനസുമടുപ്പിച്ചിരിക്കുന്നു. ഈ വിയോജിപ്പുകൾക്കു നടുവിലും പാർട്ടിയിൽ നിന്ന് ഇതുവരെ എന്നെ പുറത്തകടക്കാൻ അനുവദിക്കാതിരുന്നത്, കോൺഗ്രസ്സിലെ സഹപ്രവർത്തകരുമായി എനിക്കുള്ള ആത്മബന്ധമാണ്. ഇപ്പോഴും ആ ബന്ധം അങ്ങനെ തന്നെ നിൽക്കുമ്പോഴും ഇനിയും മനസാക്ഷിക്കൊപ്പം നില്കാതിരിക്കാൻ എനിക്ക് കഴിയില്ല.
സമസ്ത മേഖലകളിലും മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങളിൽ പോരായ്മകളും, പരിമിതികളും ഉണ്ടാകുക സ്വാഭാവികമാണ്. ഇവിടെ നമുക്ക് ചെയ്യാൻ കഴിയുക നമ്മുടെ ചിന്തകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ താരതമ്യേന ഭേദപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതാണ്. ഇപ്പോൾ കോൺഗ്രസിനു പുറത്തുകടന്ന് അങ്ങനെ ഒരു തിരഞ്ഞെടുപ്പിന് ഞാൻ ശ്രമിക്കുകയാണ്. അന്വേഷണങ്ങൾകൊടുവിൽ താരതമ്യേന മെച്ചപ്പെട്ടത് ഞാൻ തിരഞ്ഞെടുക്കും. അതിന്റെ ഭാഗമായി എന്റെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സ്ഥാനം ഞാൻ രാജി വെക്കുന്നു.
ആശയപരമായ ഭിന്നിപ്പുകൾക്കിടയിലും പ്രിയ സുഹൃത്തുക്കളുമായി വ്യക്തിപരമായ അടുപ്പം തുടരാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
സ്നേഹപൂർവ്വം,
ബിജീഷ് കെ പി

Tags: cpmKeralapoliticssabarimalayouth congress

Related Posts

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍
Kerala News

അനന്തപത്മനാഭനെ വണങ്ങി ബിജെപി അംഗങ്ങള്‍, സത്യപ്രതിജ്ഞ ചെയ്ത് ജനപ്രതിനിധികള്‍

December 21, 2025
2
‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം; കേസെടുത്ത് പൊലീസ്‌
Kerala News

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

December 18, 2025
7
ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും
Kerala News

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
3
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
8
aravana|bignewslive
Kerala News

ഇനിമുതല്‍ ഒരാള്‍ക്ക് 20 എണ്ണം മാത്രം, ശബരിമലയില്‍ അരവണ വിതരണത്തില്‍ നിയന്ത്രണം

December 15, 2025
3
കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
Kerala News

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ആവേശത്തിൽ കേരളം

December 13, 2025
3
Load More
Next Post
80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍

80കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 70 കാരന്‍ അറസ്റ്റില്‍

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; നോക്കിയ 6.1 പ്ലസ് 3299 രൂപയ്ക്ക്!

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍; നോക്കിയ 6.1 പ്ലസ് 3299 രൂപയ്ക്ക്!

‘ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും; എല്ലാം ഉള്‍ക്കൊള്ളാന്‍ സമയം വേണം’; സ്റ്റീഫന്‍

'ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും; എല്ലാം ഉള്‍ക്കൊള്ളാന്‍ സമയം വേണം'; സ്റ്റീഫന്‍

Discussion about this post

RECOMMENDED NEWS

gold rate|bignewslive

എന്റേ പൊന്നേ..! ഒരുലക്ഷം കടന്ന് സ്വര്‍ണ്ണവില, ഒറ്റയടിക്ക് കൂടിയത് 1760രൂപ

3 hours ago
8
‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

2 hours ago
7
ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ബാൻ്റിൽ സിപിഎം എന്ന് എഴുതിയത് ചോദ്യം ചെയ്തു, കരോൾ സംഘത്തിന് മർദ്ദനം, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

21 hours ago
7
ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

ജിപ്‌സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, 14കാരന് ദാരുണാന്ത്യം

20 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version